ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

ആദരിക്കപ്പെടേണ്ട സ്തീത്വം

മാതാപിതാക്കളുടെ സ്നേഹം, ആദരവ്, പരിഗണന മുതലായവയ്ക്ക് സ്ത്രീകളാണ് കൂടുതല്‍ അവകാശപ്പെട്ടതെന്നു ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നു.

വളരെ പഴക്കമുള്ള സംസ്കാരമായിരുന്നു അമേരിക്കന്സംപസ്കാരം. യൂപ്രട്ടീസ്, ടൈഗ്രിസ്‌ നദികള്ക്ക്മംദ്ധ്യേ സ്ഥിതിചെയ്തിരുന്ന മേസപ്പോട്ടോമിയയുടെ ഉത്തരഭാഗത്താണ് ഈ സംസ്കാരം തഴച്ചു വളര്ന്നരത്‌. ആ കാലത്ത് അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ പുരുഷന്റെ സ്വകാര്യസ്വത്തായിരുന്നു. സ്വര്ണാുഭരണങ്ങള്‍ പോലെ സ്ത്രീയെ അവര്‍ പണയംവച്ചിരുന്നു. അവിടത്തെ നിയമമനുസരിച്ച് ഒരു അധമര്ണണന്‍ തന്റെ ഭാര്യയെ ഉത്തമര്ണരനു മൂന്നു വര്ഷ‍ത്തേക്ക് അടിമയാക്കി കൊടുക്കണമായിരുന്നു. ബാബിലോണിയന്‍ സംസ്കാരത്തിലും സ്ത്രീകള്‍ സ്വതന്ത്രരായിരുന്നില്ല. ഹമുരാബിയന്‍ നിയമത്തിന്റെ ക്രൂരത, ഒരാള്‍ മറ്റൊരു വ്യക്തിയെ കൊലപ്പെടുത്തിയാല്‍ കൊലക്ക് പകരം അയാളുടെ നിരപരാധിയായ മകളെയാണ് വധിച്ചിരുന്നത്. മനുഷ്യ സമൂഹത്തിനു ഏറ്റവും വലിയ ശാപമായിട്ടാണ് അവിടെ സ്ത്രീകള്‍ കണക്കാക്കപ്പെട്ടിരുന്നത്. പൌരാണിക റോമന്‍ സംസ്കാരത്തില്‍ പിതാവിന് തന്റെ കീഴിലുള്ള സ്ത്രീകളെ, അവര്‍ ഭാര്യമാരോ പുത്രഭാര്യമാരോ ആയിരുന്നാലും അവരെ വധിക്കാനും വില്ക്കാരനും അധികാരമുണ്ടായിരുന്നു. പുരാതന റഷ്യയില്‍ പിതാവിനും ഭര്ത്താ വിനും സ്ത്രീകളെ നിഷ്കരുണം പ്രഹരിക്കാന്‍ അധികാരമുണ്ടായിരുന്നു. ഒരു പിതാവ് തന്റെ പുത്രിയെ വിവാഹം ചെയ്തു കൊടുക്കുമ്പോള്‍ അവളെ ചാട്ടവാറുകൊണ്ട് അടിച്ച ശേഷമാണ് ഭര്ത്താതവിനു ഏല്പ്പിൊച്ചു കൊടുക്കുക. ഭാര്യയെ നിര്ദതയം മര്ദിക്കാമെന്നതിനുള്ള സൂചനയായിരുന്നു ഇത്.
സ്ത്രീ പിശാചിലേക്കുള്ള കവാടമാണ്, അവള്‍ അശുദ്ധയും പുരുഷന്റെ മഹത്വത്തിന് കളങ്കം ചാരത്തുന്നവളുമാണ് എന്നായിരുന്നു ക്രൈസ്തവ വിശ്വാസം. സ്വര്ഗ്ത്തില്‍ നിന്നും വിലക്കപ്പെട്ടകനി ഭക്ഷിക്കുവാന്‍ ആദമിനെ പ്രേരിപ്പിച്ചത് അവളാണെന്നു ബൈബിളില്‍ പറയുന്നു. അതിനാല്‍ അനുഗ്രഹങ്ങളെ മുഴുവന്‍ നശിപ്പിച്ചത് അവളാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. കര്ഷ കരുടെയും തൊഴിലാളികളുടെയും ഭാര്യമാരെ വിവാഹത്തിന് ശേഷം ഇരുപത്തിനാല്‍ മണിക്കൂര്‍ നേരത്തേക്ക് പുരോഹിതനോ ഭൂവുടമക്കോ നല്ക‍ണമായിരുന്നു. ഏതന്സിതല്‍ സ്ത്രീകളുടെ നില വളരെ ശോചനീയമായിരുന്നു. പ്രസവിക്കാനുള്ള വെറും അടിമകള്‍ എന്നതില്‍ കവിഞ്ഞു യാതൊരു പരിഗണനയും അവര്ക്ക്ക ലഭിച്ചിരുന്നില്ല. പൌരാവകാശങ്ങള്‍ മുഴുവന്‍ നിഷേധിക്കപ്പെട്ട സ്ത്രീ കമ്പോളത്തിലെ വില്പ്പ നചരക്കായിരുന്നു. മനു എഴുതിയുണ്ടാക്കിയ മൃഗീയ നിയമസംഹിതയായ മനുസ്മ്രിതിയില്‍ സ്ത്രീക്ക് യാതൊരു പരിഗണനയും നല്കിമയിരുന്നില്ല. മഹാഭാരത കാലത്ത് സ്ത്രീയെക്കുരിച്ചുണ്ടായിരുന്ന ധാരണകളും

1 അഭിപ്രായം:

  1. ഇനിയും ഇങ്ങനെയുള്ള ലേഖനം പോസ്റ്റ്‌ ചെയ്യുക
    വളരെ നന്നായിട്ടുണ്ട് വീണ്ടും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ